Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sony Livil freedom night ennu oru cinema varundu... Trailer kandu... Anthology... Sambhavam kollam.. Impressive.. Rejisha vijayan srindha okke annu main characters... Adhiyam ayitu enghane oru cinemaye patti kekane
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
One of the stories is directed by Jeo Baby (Great Indian Kitchen) and among the other directors, filmmaker Kunjila Mascillamani is behind the Facebook page Women Against Sexual Harassment.
Jithin Issac Thomas's debut feature film Attention Please, was screened at the International Film Festival of Kerala in February 2021. It told the story of young men living in an apartment, and how one night of drinking and sharing stories end up badly for them.
Akhil Anilkumar is the director of the upcoming film Archana 31 Not Out starring Aishwarya Lekshmi. He is also known for his short film Devika +2 Biology.
Francies Louis is the editor of The Great Indian Kitchen
A school textbook in Karnataka is going viral in Kerala as popular actor Kunchacko Boban has been featured as a postman in the textbook. The actor shared it on social media with a witty remark that he managed to get a government job in Karnataka.
When truth is a fantasy, reality lies ..
Narayana ... Narayana ...
ചാക്കോച്ചന്റെ പോസ്റ്റുമാനെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയപ്പോര്
നടൻ കുഞ്ചാക്കോ ബോബന്റെ സോഷ്യൽമീഡിയ പോസ്റ്റ് കാരണം കർണാടകയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പൊരിഞ്ഞ അടി നടക്കുകയാണ്. സ്കൂൾ പാഠപുസ്തകത്തിന്റെ മികവുമായി ബന്ധപ്പെട്ടാണ് ബഹളം. കര്*ണാടകയിലെ പാഠപുസ്തകത്തില്* പോസ്റ്റുമാന്* എന്ന പേരില്* തന്റെ ചിത്രം വന്ന ഫോട്ടോ പങ്കുവച്ച താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. അങ്ങനെ കര്*ണാടകയില്* സര്*ക്കാര്* ജോലിയും സെറ്റ് ആയി.. എന്നായിരുന്നു ചാക്കോച്ചന്റെ വാക്കുകൾ.
ചാക്കോച്ചന്റെ പോസ്റ്റ് വൈറലായതോടെ സംഗതി അങ്ങ് കർണാടകയിലും എത്തി. തങ്ങള്* പുറത്തിറക്കിയ ഒരു ടെക്സ്റ്റ് ബുക്കിലും കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന വിശദീകരണവുമായി കര്*ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്) തന്നെ രംഗത്തുവന്നു. ഹുബ്ബള്ളിയിലെ സ്വകാര്യ പബ്ലിഷർ ആണ് ഇങ്ങനെയൊരു പുസ്തകം അച്ചടിച്ച് ഇറക്കിയതെന്നും കണ്ടെത്തി.
കോൺഗ്രസ് എംപിയായ ഡി.കെ. സുരേഷ് ഇത് വിവാദമാക്കി. ബിജെപി സർക്കാരിന്റെ അടിയിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴേയ്ക്ക് കൂപ്പുകുത്തുകയാണെന്നും അധ്യാപനത്തിന്റെ കാര്യത്തിൽ കുട്ടികൾക്കായി മേൽനോട്ടം വഹിക്കാൻ പോലും ആരുമില്ലെന്നും എംപി ട്വീറ്റ് ചെയ്തു. മാത്രമല്ല ഇപ്പോൾ പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾക്കായി ഇന്റർനെറ്റിന്റെ സഹായമാണ് ഇവര്* ഉപയോഗിക്കുന്നതെന്നും കൃത്യമായ റിസേർച്ച് പോലും ഇതിൽ നടക്കുന്നില്ലെന്നും ചാക്കോച്ചന്റെ വാർത്ത പങ്കുവച്ച് എംപി പറഞ്ഞു.
അതോടെ ചാക്കോച്ചൻ പ്രശ്നം കർണാടകയിലെ വിദ്യാഭ്യാസ വകുപ്പും ഏറ്റെടുത്തു. ക്ലാസ് ഒന്ന് മുതൽ പത്ത് വരെയുള്ള സകല പുസ്തകങ്ങളും പരിശോധിച്ചിട്ടും ചാക്കോച്ചന്റെ ആ ചിത്രം മാത്രം വിദ്യാഭ്യാസ വകുപ്പിന് കണ്ടെത്താനായില്ല. സർക്കാരിനു വേണ്ടി കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റിയാണ് പാഠ പുസ്തകങ്ങൾ ഇവിടെ നിർമിക്കുന്നത്. മാധ്യമ വാര്*ത്തകളുടെ അടിസ്ഥാനത്തില്* ഞങ്ങള്* തയാറാക്കിയ എല്ലാ ടെക്സ്റ്റ് ബുക്കുകളും വിശദമായി പരിശോധിച്ചു. ഒരു ടെക്സ്റ്റ് ബുക്കിലും ഇത്തരത്തില്* ഒരു മലയാള സിനിമാ നടന്റെയും ചിത്രമില്ല. കെടിബിഎസ് പ്രസ്താവനയില്* പറഞ്ഞു.
തുടർന്ന് വിദ്യാഭ്യാസ മന്ത്രി നാഗേഷ് തന്നെ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകി. ഇത് സർക്കാരിന്റെ പാഠപുസ്തകമല്ലെന്നും ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ പിന്നിലെ വസ്തുത കൂടി എല്ലാവരും പരിശോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറും എംപി ഡി.കെ. സുരേഷിന് മറുപടിയുമായി എത്തി. എന്തിനാണ് ഇത്ര തിടുക്കം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പാഠപുസ്തകമൊന്നുമല്ല ഇത്. ഹുബ്ബള്ളിയിലെ ഏതോ സ്വകാര്യ പബ്ലിഷർ ആണ് ഇതിന്റെ ഉടമ.എസ്. സുരേഷ് പറഞ്ഞു.