ഓർമ്മകൾ ഓടിക്കളിക്കുവാൻ എത്തുന്നു ..... (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു) പാട്ടു രണ്ടു വ്യത്യസ്ത വരികൾ ഉള്ള പാട്ടുകൾ ഉണ്ടല്ലേ.
ഇന്നാണ് രണ്ടാമത്തേത് ശ്രദ്ധയിൽ പെട്ടത്.
ഓര്*മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്* ചുവട്ടില്*
നിന്നെയണിയിക്കാന്* താമരനൂലിനാല്*
ഞാനൊരു പൂത്താലി തീര്*ത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാന്*
ഞാനതെടുത്തു വച്ചു
എൻ്റെ ഹൃത്തിലെടുത്തു വച്ചു
മാധവം മാഞ്ഞുപോയ്*
മാമ്പൂ കൊഴിഞ്ഞു പോയ്*
പാവം പൂങ്കുയില്* മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിൻ്റെ
ഈണം മറന്നു പോയി
അവന്* പാടാന്* മറന്നു പോയി
---------------------------------------------------------------
ഓര്*മ്മകള്* ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്* ചുവട്ടില്*
കര്*ക്കിടരാവിൻ്റെ കല്*പ്പടവില്* വന്നു
കാലം കടലാസുതോണി കളിച്ചു
രാവു വെളുക്കുവാന്* ചോരുന്ന കൂരയില്*
കൂനിയിരുന്നു ബാല്യം
ഇന്നും ഒര്*മ്മകള്*ക്കെന്തു ബാല്യം
എന്നനുജത്തിക്കു പൂനിലാവില്* നിന്നും
പൊന്നിന്* ഉടയാട തീര്*ത്തെടുത്തു
വാനിടം നക്ഷത്ര വൈഡൂര്യരത്നത്താല്*
മാല കൊരുക്കയല്ലെ
എൻ്റെ ഓമനക്കിന്നു ചാര്*ത്താന്*
Sponsored Links ::::::::::::::::::::Remove adverts | |
One thing I noted Malayalam music is also drowning as like sinima....use and throw songs hiking