-
-
-
ഫൈറ്
Updated on: October 16, 2018, 5:01 PM IST
webtech_news18 , News18 India
NEWS18India News18India News18India News18India News18India
170 കലാകാരന്മാർ, ഇങ്ങനെയാണു കൊച്ചുണ്ണിയിലെ പിരമിഡ് ഫൈറ്
ഇത് വരെയും ആരും കണ്ടിട്ടില്ലാത്ത നാടൻ സംഘട്ടന രംഗം, കായംകുളം കൊച്ചുണ്ണി കണ്ട എല്ലാവരും അതോർക്കാതെയിരിക്കില്ല. എന്നാൽ പിരമിഡ് പോലെ തട്ട് തട്ടായി ആൾക്കൂട്ടം വളഞ്ഞു, അതിനു നടുവിൽ നിന്ന് പോരാടുന്ന കൊച്ചുണ്ണിയും കേശവ കുറുപ്പും അൽപ്പം ബുദ്ധിമുട്ടി ഷൂട്ട് ചെയ്തതാണ്. മുംബൈയിൽ നിന്നും ഇതിനു വേണ്ടി മാത്രം ഇറക്കിയത് 170 ഗണപതി ബപ്പാ മോറിയ കലാകാരന്മാരെയാണ്. ആവേശം നിറഞ്ഞ പിരമിഡ് ഫൈറ് ഉണ്ടായതെങ്ങനെയെന്നു അണിയറക്കാർ തന്നെ പങ്കു വയ്ക്കുന്നു.
"വൃത്താകൃതിയിൽ, സ്റ്റീൽ കൊണ്ടൊരു സ്ട്രെക്ച്ചർ സൃഷ്ടിച്ച്, അതിൽ ആളുകളെ നിർത്തി കെട്ടിവെക്കുകയാണ് ചെയ്*തത്*. ഏതാണ്ട് മൂന്ന് മണിക്കൂറോളം ഫൈറ്റിന് തയ്യാറെടുക്കുവാൻ വണ്ടി വന്നു. വെയിൽ ശക്തി പ്രാപിക്കുന്നത് അനുസരിച്ച് സ്റ്റീൽ ചൂടാവുകയും അതിൽ ചേർന്ന് നിൽക്കുന്നത് കഠിനമാവുകയും ചെയ്യുന്നത് കൊണ്ട് രാവിലെ ഏഴു മണി മുതൽ 11.30 വരെയാണ് ഷൂട്ടിങ്ങ് നടന്നത്."നിവിനും സണ്ണിയും തയ്യാറെടുത്ത് നാലു ദിവസങ്ങൾ. ഐക്കിഡോ, തായ്ചി, കളരിപ്പയറ്റ് എന്നിങ്ങനെ പലതും ചേർന്ന മിക്സഡ് മാർഷ്യൽ ആർട്സ് ആണു പ്രയോഗിച്ചിരിക്കുന്നത്. "കായംകുളം കൊച്ചുണ്ണിയിലെ ഈ ഒരു ഫൈറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഏക പ്രോപ്പർട്ടി ചരലാണ്. അതിൽ ചവിട്ടുമ്പോഴും വീഴുമ്പോഴുമെല്ലാമുള്ള ശബ്ദവ്യതിയാനങ്ങൾ കൃത്യമായി ചിത്രത്തിൽ ഫൈറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാൻ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഏകദേശം ഒരു കോടി രൂപക്കടുത്ത് ചിലവ് വന്നിട്ടുണ്ട്."
-
-
-
-
-
-
CALICUT
REGAL 2 SHWS SOLDOUT
SURABHI 2 SHOWS SOLDOUThttps://uploads.tapatalk-cdn.com/201...c1ae8fd4ef.jpg
Sent from my SM-J730F using Tapatalk
-
WILL BECOME THE BIGGEST GROSSER OF 2018 BY FRIDAY😍😍😍😍😍😍😍
Sent from my SM-J730F using Tapatalk